വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20121231

അപ്പൂപ്പനൊപ്പം ഒളിച്ചോടിയ അമ്മൂമ്മയെ ഭർത്താവ് പിന്തുടർന്ന് പിടിച്ചു


അപ്പൂപ്പനൊപ്പം ഒളിച്ചോടിയ അമ്മൂമ്മയെ ഭത്താവ് പിന്തുടന്ന് പിടിച്ചു
 

കല്ലറ: അപ്പൂപ്പനൊപ്പം ഒളിച്ചോടിയ അമ്മൂമ്മയെ അവരുടെ ഭത്താവ് പിതുടന്ന് പിടികൂടി പൊലീസി ഏല്പിച്ചു. മക്കളെ വിളിച്ചുവരുത്തി പൊലീസ് വൃദ്ധരായ കമിതാക്കളെ അവക്കൊപ്പം പറഞ്ഞയച്ചു. പാലോട്-കുശവൂ സ്വദേശിയാണ് അപ്പൂപ്പ. അമ്മൂമ്മ മൈലമൂട് അഞ്ചാനക്കുഴിക്കര സ്വദേശിനിയും. ഇന്നലെ രാവിലെ പാങ്ങോട് ജംഗ്ഷനിവച്ചായിരുന്നു സംഭവം. മക്കളും ചെറുമക്കളും ഉള്ളവരാണ് ഇരുവരും.
ഇവ തമ്മി ലൈനായിട്ട് കാലമായെന്നും അന്നുമുത താ എല്ലാം ശ്രദ്ധിച്ചുവരുകയായിരുന്നുവെന്നും ഒളിച്ചോട്ടം പൊളിച്ചഅമ്മൂമ്മയുടെ ഭത്താവ് 65 കാര പൊലീസിനോട് പറഞ്ഞു. മാക്കറ്റി പോകാനെന്ന് പറഞ്ഞ് അമ്മൂമ്മ വീട്ടി നിന്നും ഇറങ്ങിയതായിരുന്നു. പതിവിന് വിപരീതമായി അണിഞ്ഞൊരുങ്ങിയ ഭാര്യയെ കണ്ടപ്പോ സംശയം തോന്നിയാണ് പിന്തുടന്നത്.
പാലോട് ബസ് ഡിപ്പോയി എത്തിയപ്പോ ഭാര്യയ്ക്കൊപ്പം മറ്റൊരാളും കൂടി. തുടന്ന് കല്ലറ വഴി പോകുന്ന ഫാസ്റ്റ് ബസികയറി ഒരേ സീറ്റി ഇരുപ്പുമായി. ചുറ്റിലും പരിചയക്കാ ഏറെയുള്ളതിനാ ഭത്താവായ വൃദ്ധ എല്ലാം കണ്ട് സഹിച്ചുനിന്നു. ബസ് പോകാ തുടങ്ങിയപ്പോ വേഗം അതി കയറി പിസീറ്റി പതുങ്ങിയിരുന്നു. തുടന്ന് ബസ് പാങ്ങോട്ട് സ്റ്റേഷന് സമീപമുള്ള സ്റ്റേഷനി നിറുത്തിയപ്പോ ഭാര്യയുടെ കൈയിപിടിച്ച് വലിച്ചിറക്കാ ശ്രമിച്ചു. ഇവ ബഹളം വച്ചതോടെ മറ്റുയാത്രക്കാഇടപെട്ടു. ഡഹിയി ബസിനുള്ളി യുവതിയെ പീഡിപ്പിച്ചസംഭവം മനസ്സിലുള്ള യാത്രക്കാരി ചില കാരണം വിശദീകരിക്കും മുപ് വൃദ്ധനെ കൈകാര്യം ചെയ്തു. അടികൊണ്ടാലും വേണ്ടില്ല ഭാര്യയുടെ ഒളിച്ചോട്ടം തടയണം എന്ന ചിന്തയിലായിരുന്നതിനാ വൃദ്ധനും പിമാറിയില്ല. കാര്യം മനസ്സിലായ ബസിലെ കണ്ടക്ട യാത്രക്കാരുടെ സഹായത്തോടെ മൂവരേയും പാങ്ങോട് സ്റ്റേഷനി എത്തിച്ചു. സംഭവമറിഞ്ഞ് പൊലീസും സ്റ്റേഷനി കൂടിയവരും മൂക്കത്ത് വിരവച്ചു. ഏതായാലും മൂവക്കുമെതിരെ നടപടിയെടുക്കാനൊന്നും പൊലീസ് മുതിന്നില്ല. മക്കളെ സ്റ്റേഷനി വരുത്തി മൂവരെയും അവക്കൊപ്പം പറഞ്ഞുവിട്ട് പ്രശ്നം താത്കാലികമായി ഒതുക്കി.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍